DocumentComparison

Blog slider — image left, slider (image vs text) right

Sample Document Comparison

Raw scan
Raw scan

Extracted Content

This is a preview of the DocumentComparison slider component.

  • Slide left to reveal the extracted text
  • Slide right to see the processed image
Column AColumn B
Data 1Data 2
OCR result
Tables + Figures
Tables + Figures

Drag the slider to compare the raw scan with extracted content.


AksharComparisonBlockV2

Akshar playground — dual slider panes (Gemini vs Akshar)

Gemini 3 Pro

Google

output

ഗവർണ്ണർ ഗിരിയുടെ വിയോഗത്തിൽ പ്രശ്‍നചിഹ്നം ഇന്നും (പി. ടി. ഐ.) മദ്രാസ്, മാ. 31 ഗവർണ്ണർ വി. വി. ഗിരി നാളെ രാവിലെ 8-45-ന് തിരുവനന്തപുരത്തുനിന്നും സിംലയിലേക്കു തിരിക്കും കേരളത്തിലെ ജനങ്ങളിൽനിന്നും ഒരു വിടവാങ്ങൽ സന്ദേശം പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

തൊഴിലാളി Reg: No K. 81 Founder: Father Vadakkan Honorary Chief Editor: T. O. Mathew M. A. Managing Editor: B. Wellington B. A. വാല്യം 12 ലക്കം 88 ഏപ്രിൽ 1 വ്യാഴം തൃശൂർ വില 7 പൈസ പേജ് 4

അബ്ദുള്ള ചൈന കാണില്ല പ്രധാന മന്ത്രി ശാസ്ത്രിയുടെ സഭയിലെ പ്രഖ്യാപനം ഷെയ്ക്ക് ചൈന സന്ദർശിച്ചാൽ ശക്തമായ നടപടി എടുക്കുമെന്ന് സ്വരൺസിങ്ങ്

(പി. ടി. ഐ) ന്യൂഡൽഹി, മാർച്ച് 31 ചൈനയിലോ പോകുവാൻ ഷെയ്ക്ക് അബ്ദുള്ളയെ ഇനിയും ഗവണ്മെന്റ് ഒരിക്കലും അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രി ശാസ്ത്രി ഇന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ചു.

ഗവണ്മെന്റിന്റെ ഈ നിലപാട് വ്യക്തിക്കും അബ്ദുള്ളക്ക് വ്യക്തമായി ബോദ്ധ്യമായിട്ടുണ്ടെന്നും അദ്ദേഹം ഇന്നു പറഞ്ഞു. ഈ പ്രശ്നത്തെ സംബന്ധിച്ച് വിയോജിക്കുന്നതായി സ്വരൺസിങ്ങ് മുന്നറിയിപ്പു നൽകി. തന്റെ സൗദി അറേബ്യൻ പര്യടനത്തിനിടയിൽ എന്തായാലും ഷെയ്ക്ക് ചൈന സന്ദർശിക്കുന്ന പക്ഷം ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

'ജവാഹർലാൽ നെഹ്റുവിനോടു'ള്ള ആദരവ് അബ്ദുള്ളയോട് അല്പം കാണിച്ചിട്ടുണ്ടെന്നു അദ്ദേഹം ഒരൊാന ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പാസ്പോർട്ട് എന്തിന് കൊടുത്തു?

വിദേശപര്യടനത്തിന് ഷെയ്ക്ക് അബ്ദുള്ളക്ക് 35000 ഡോളർ അനുവദിച്ചതെന്തിനു? വിദേശത്തുനിന്നു പണം പിരിക്കാനാണോ? എന്നീ കാര്യങ്ങൾ ചോദിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മെംബറാണ് ഷെയ്ക്ക് അബ്ദുള്ള പാസ്പോർട്ടിന് എന്തിനാണ് ഒരു പ്രത്യേകമായി കൊടുത്തതെന്ന് അദ്ദേഹം അവരോട് ചോദിച്ചു.

ഈ കാര്യത്തെ സംബന്ധിച്ച് സഭയിലല്ല ലോകസഭയിലുള്ള അംഗങ്ങൾ ഗവൺമെന്റ് നൽകിയ പ്രസ്താവനകൾ വിമർശനയോഗ്യനല്ല. ഒഴിവുകഴിവുകൾ പറയുവാൻ ഹേം ബാർബർ സ്പീക്കർ ഇഷ്ടപ്പെട്ടില്ല.

പാക്ക് ഗവണ്മെന്റുമായി നല്ലൊരു ബന്ധത്തിന് ഗവണ്മെന്റിന്റെ കഴിവനുസരിച്ച് അബ്ദുള്ള സ്വീകരിക്കുന്ന മാർഗ്ഗത്തെ ഗവണ്മെന്റ് അറിയില്ലെന്ന് വിദേശകാര്യമന്ത്രി സ്വരൺസിങ്ങ് പറഞ്ഞു. ചൈനയിലോ പാക്കിസ്ഥാനിലോ ഒരു പാസ്പോർട്ട് നൽകാൻ അബ്ദുള്ളക്ക് സാദ്ധ്യമല്ല. ഹജ്ജ് യാത്രയ്ക്കും പോകുവാൻ അനുവദിക്കുന്നില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. മക്ക സന്ദർശിക്കുന്ന വേളയിൽ ഷെയ്ക്ക് സന്ദർശിക്കാൻ ഉദ്ദേശിച്ച സ്ഥലങ്ങളിൽ മാത്രം പോകുവാനാണ് പാസ്പോർട്ട് എൻഡോഴ്‌സ്‌മെന്റ് ചെയ്തിട്ടുള്ളത്. പാസ്പോർട്ട് ചൈന സന്ദർശിക്കാൻ സാധ്യമല്ലെന്നും എസ്. എം. ബാനർജി ചോദിച്ചു. ചൈന സന്ദർശിക്കുകയാണെങ്കിൽ നൽകിയിട്ടുള്ള എൻഡോഴ്‌സ്‌മെന്റു തന്നെ റദ്ദാക്കുമെന്ന് സ്വരൺസിങ്ങ് ചോദ്യത്തിന് മറുപടി നൽകി.

ഇതിന് ഉത്തരമായി സ്വരൺസിങ്ങ് ഗവണ്മെന്റുമായിട്ടുള്ള സുഹൃത്തുക്കളായ ചിലരെ അത്ഭുതപ്പെടുത്തി. ചൈന സന്ദർശിച്ചു. അബ്ദുള്ളയെ ചൈന സന്ദർശിക്കാൻ അനുവദിക്കുമോ എന്ന് സഭയിൽ ചോദിച്ചു. 'പാക്കി' സന്ദർശിക്കുന്നതിൽ ഒരു തടസ്സവും ഇല്ലെന്നും എന്നാൽ അടിയന്തിരമായി മടങ്ങിവരാൻ നിർദ്ദേശിക്കാൻ നടപടി വളരെയുണ്ടെന്നും മറുപടി പറഞ്ഞു. അതിൽക്കൂടുതൽ നടപടി എടുക്കാൻ ആലോചിക്കുന്നു.

ക്ഷണം സ്വീകരിച്ചു

അറബികളുടെ ക്ഷണം സ്വീകരിക്കുകയാണെങ്കിൽ അബ്ദുള്ളയെ രാജ്യരക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യുമോ എന്ന് വീണ്ടും അംഗങ്ങൾ ചോദിച്ചു. ഈ വിവരങ്ങൾ അബ്ദുള്ളയോട് പറഞ്ഞിട്ടുണ്ടോ എന്നായി എസ്. എം. ബാനർജി ചോദിച്ചു. തീർച്ച ചില സാഹചര്യങ്ങളിൽ എന്തു നടപടി എടുക്കും എന്നതിനെപ്പറ്റി മുൻകൂട്ടി പറയുവാൻ സാദ്ധ്യമല്ല. എന്തു നടപടിയാണ് എടുക്കുക എന്ന് മുൻകൂട്ടി പറയുവാൻ വിസമ്മതം. തീരുമാനത്തിൽനിന്നും വഴുതി മാറുമെന്ന് വ്യക്തമായി.

പാക്ക് ഗവണ്മെന്റ് ചൈന സന്ദർശനം അബ്ദുള്ളയെ ചൈന ക്ഷണിച്ചിട്ടുണ്ടെങ്കിലും അസാധാരണമാണ്. ചൈനയെ ചതിക്കാനോ ചാരപ്പണി ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെങ്കിൽ പാക്കിസ്ഥാനെ ഒഴിവാക്കണം. ക്ഷണം നിരസിക്കണമെന്നും പാക്കിസ്ഥാനെ ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചൈന സന്ദർശിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചൗഎൻലായിയും പർപ്പാനി നടത്തുന്ന അൽജീർയേഴ്‌സിൽ തിരക്കിട്ട ചർച്ച (റോയിട്ടർ) അൽജിയേഴ്‌സ്, മാ. 31 ചൈനീസ് പ്രധാനമന്ത്രി ചൗഎൻലായിയും അൽജീരിയൻ പ്രധാനമന്ത്രി ബെൻബെല്ലയും ഒരു ഔപചാരിക ചർച്ച പരമ്പര ഇവിടെ ആരംഭിച്ചിരിക്കുന്നു. ആഫ്രിക്കൻ ഏഷ്യൻ സമ്മേളനത്തെക്കുറിച്ചും വിയറ്റ്നാം പ്രശ്നത്തെക്കുറിച്ചും അവർ സംസാരിച്ചു. ചൈനീസ് പ്രധാനമന്ത്രി ഇവിടെ എത്തിയ ഉടനെ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയശേഷം വിശ്രമിക്കുകയായിരുന്നു.

രണ്ടു ദിവസത്തെ കാര്യത്തിനിടയിൽ സമ്മേളനത്തിന് വേദിയായ ക്ലബ്ബ് പൈൻസ് സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഷ്ട്രങ്ങളെ സംബന്ധിച്ച വിവരം ഇവിടെ വെളിപ്പെടുത്തിയില്ല. മലേഷ്യയേയും സോവിയറ്റ് യൂണിയനെയും ക്ഷണിക്കുന്ന കാര്യത്തിൽ ചൈനക്കുള്ള എതിർപ്പ് അവഗണിക്കുന്ന കാര്യത്തെക്കുറിച്ചും ഒന്നും സ്പഷ്ടമായില്ല.

രണ്ടാം ആഫ്രിക്കൻ ഏഷ്യൻ സമ്മേളനത്തിൽ സോവിയറ്റ് യൂണിയനെ ക്ഷണിക്കുന്ന കാര്യത്തിൽ ചൈനക്കുള്ള കടുത്ത എതിർപ്പിനെപ്പറ്റിയും ചൗഎൻലായ് ഒന്നും സംസാരിച്ചില്ല. സമ്മേളനത്തിൽ 'പുതുതായൊരു ബദൽ നയത്തി'നുവേണ്ടി വാദിക്കുന്നു എന്ന് അൽജീരിയൻ വിദേശകാര്യമന്ത്രി പി. ടി. ഐ. യുടെ പ്രത്യേക പ്രതിനിധി സി. രാഘവൻ എഴുതുന്നു.

അൽബേനിയായിൽ

ചൈനീസ് ഭരണ തലവനായ ചൗഎൻലായിൽ നിന്നു മാറി അൽബേനിയായിലെത്തി. അൽബേനിയൻ ഭരണാധികാരി ഹാജായിയും മറ്റുള്ളവരും വിമാനത്താവളത്തിൽ ചൗഎനെ സ്വീകരിക്കാനായി ചെന്നിരുന്നു. ചൗഎൻലായി അൽബേനിയയിൽ ഭിന്നത വീക്ഷിച്ച് പുതിയൊരു മുന്നേറ്റം ചൈനയോടുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നുണ്ടാകുമെന്ന്... [Text cuts off].

പ്രതികാരത്തിന് അമേരിക്ക പുകയുന്നു എംബസി ആക്രമണത്തിന് അമേരിക്കൻ തിരിച്ചടി ഉണ്ടായേക്കാം

(റോയിട്ടർ) വാഷിംഗ്ടൺ, മാർച്ച് 31 സൈഗോണിലെ അമേരിക്കൻ എംബസിയുടെ നേരെ ഇന്നലെ ഉണ്ടായ ആക്രമണം നിഷ്ഠൂരമായ ഒരു നടപടിയാണെന്ന് പ്രസിഡണ്ട് ജോൺസൺ ഇന്നലെ രാത്രി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. ഉത്തര വിയറ്റ്നാം പട്ടാളത്താവളത്തെ അമേരിക്കൻ വിമാനങ്ങൾ ഇന്നലെയും ബോംബ് വർഷിച്ചു. വിയറ്റ്നാമിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി അമേരിക്ക നടത്തുന്ന ശ്രമങ്ങളെ, നിരാശരായ ഭീരുക്കൾ നടത്തിയ ആക്രമണം കൊണ്ട് നേരിടാനാവില്ലെന്ന് പ്രസിഡണ്ട് പറഞ്ഞു.

ഈ തിരിച്ചടിക്ക് വടക്കൻ വിയറ്റ്നാമിലേക്കും കമ്മ്യൂണിസ്റ്റ് ഗറില്ലാ കേന്ദ്രങ്ങളിലേക്കും ഇന്നത്തെ വിമാനങ്ങൾ പറക്കും. എംബസിക്കു നേരെയുണ്ടായ ഈ ആക്രമണത്തിന് എന്തു വിലകൊടുത്തും പകരം ചോദിക്കുമെന്നു, സൈഗോണിലെ അമേരിക്കൻ അംബാസ്സഡർ മാക്സ്വെൽ ടെയ്ലർ പറഞ്ഞു.

ഇന്നലത്തെ ആക്രമണത്തിൽ രണ്ട് അമേരിക്കക്കാരും 11 വിയറ്റ്നാമുകാരും മരിക്കുകയും, 18 അമേരിക്കക്കാരും 150 ലേറെ വിയറ്റ്നാമുകാരും മുറിവേൽക്കുകയും ചെയ്തുവെന്ന് ഔദ്യോഗികമായി അറിവായിട്ടുണ്ട്. നയതന്ത്ര നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ യുദ്ധം തന്നെ നടത്തേണ്ടതാണെന്ന് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ഓർമ്മിപ്പിച്ചു. വാഷിംഗ്ടണിലെ ഉന്നതതല വൃത്തങ്ങൾ സ്ഥിതിഗതികളെപ്പറ്റി ഗൗരവമായി ആലോചിക്കുന്നുണ്ട് എന്ന് ന്യൂയോർക്ക് ടൈംസ് പത്രം പറയുന്നു.

അയൂബ്‌ഖാൻ എന്ന ചെയ! ചീനക്കുവേണ്ടി പാക്ക് പ്രധാനിയുടെ വക്കാലത്തു് [പി. ടി. ഐ] കറാച്ചി, മാർച്ച് 31 "ചൈനീസ് ഭീഷണിയുടെ വ്യാപ്തി, വിശ്വസിക്കുന്നില്ലെന്നും അതിനെ നേരിടുവാൻ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾക്ക് ന്യായീകരണമില്ലെന്നും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്‌ഖാൻ വീണ്ടും അഭിപ്രായപ്പെട്ടിരിക്കുന്നു. ചൈനയുമായി കൂടുതൽ അടുക്കുന്നത്, പാശ്ചാത്യരെയും, ഇന്ത്യയെയും, അകറ്റാനും, ഭയപ്പെടുത്താനും, ഉതകുമെന്നും പാക്കിസ്ഥാൻ വിശ്വസിക്കുന്നു. തന്ത്രപരമായ കാരണങ്ങളാൽ, ചൈനയുമായി അടുക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ വിയറ്റ്നാമിലെ അമേരിക്കൻ നടപടികളെ പാക്കിസ്ഥാൻ അനുകൂലിക്കുന്നില്ലെന്നും പറഞ്ഞു.

കോൺഗ്രസ്സിന് കേവല ഭൂരിപക്ഷമില്ല കൽക്കത്താ കോർപ്പറേഷൻ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു (പി ടി ഐ) കൽക്കത്ത, മാർച്ച് 31 കൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരുകക്ഷിക്കും കൌൺസിലിൽ ഇന്നുവരെ കേവല ഭൂരിപക്ഷം കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. കോൺഗ്രസ്സിന് 49 സീറ്റും യു.സി.സി. (യുണൈറ്റഡ് സിറ്റിസൺസ് കമ്മിറ്റി) ക്ക് 47 സീറ്റും ലഭിച്ചു. മൊത്തം 100 സീറ്റുകളിൽ കോൺഗ്രസ്സ് - 49, യുണൈറ്റഡ് സിറ്റിസൺസ് കമ്മിറ്റി - 34, പ്രോഗ്രസ്സീവ് സിറ്റിസൺസ് ബ്ലോക്ക് - 5, സ്വതന്ത്രർ - 1, സസ്‌പെൻസ് - 11. കോൺഗ്രസ്സിന് ലഭിച്ച മുൻ ജയിച്ച 39 ൽ ഒട്ടും നഷ്ടപ്പെടാതിരിക്കാൻ സാധിച്ചു. സ്വതന്ത്രർ പിടിച്ചെടുത്ത സീറ്റുകളിൽ കഴിഞ്ഞ കൗൺസിലിൽ സ്വതന്ത്രരായിരുന്നവരെയും 6 മുസ്ലീം ലീഗ്, 2 സി.പി.ഐ., ഫോർവേഡ് ബ്ലോക്ക് (മാർക്സിസ്റ്റ്), വർക്കേഴ്സ് പാർട്ടി എന്നിവർ കമ്മികൾ ചേർന്നുകൊണ്ടുള്ള യു.സി.സി. ക്ക് 37 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അവർക്കു 8 പേർ ജയിച്ചു. എ.ഐ.സി.സി. യുടെ 'ക്വിറ്റ് ഇന്ത്യാ' സമരത്തെ ചോദിച്ചുവാങ്ങിയ 112 സീറ്റുകളിൽനിന്നും 40 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ (യു.സി.സി.) യിൽനിന്നും മത്സരിച്ചിരുന്ന 7 ൽ 4 സീറ്റുകളും സ്വതന്ത്രരായി 8 പേരും ജയിച്ചു.

മുൻ കൗൺസിലിലെ കക്ഷിനില ഇതാണ്. കോൺഗ്രസ്സ് - 47, യു.സി.സി. - 24, പി.സി.ബി. 4, സ്വതന്ത്രർ - 3, റജിസ്ട്രേഷൻ ബിൽ 2 ഒഴിവ്.

സുബ്രഹ്മണ്യത്തിയുടെ മന്ത്രി പമ്പിമാരെ പേടിപ്പിക്കുന്നു (പി. ടി. ഐ.) ബോംബെ, മാ. 31 ഫുഡ് മന്ത്രി സി. സുബ്രഹ്മണ്യം ബോംബെയിൽ നിന്നു പരിപ്പിന്റെ വിലയ്ക്കു രൂപ വരുന്ന വിത്യാസത്തെപ്പറ്റി ഏതാണ്ട് ശരിയായിട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതാണെന്നു ഇന്നു പറഞ്ഞു. ഇവിടെ ചേർന്ന ജനസംഘം നേതാക്കൾ കൂടിക്കാഴ്ചയിൽ മന്ത്രിയുമായി സംസാരിച്ചപ്പോൾ പമ്പുടമകൾ കൃത്രിമ ക്ഷാമം ഉണ്ടാക്കി വിലകൂട്ടി വിൽക്കുന്നുണ്ടെന്നും അതിനാൽ മന്ത്രി പമ്പിമാരെ പേടിപ്പിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്വർണ്ണനിയന്ത്രണപ്രതികൾക്ക് കിട്ടേണ്ടതായ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ അധികൃതർ അശ്രദ്ധ കാണിക്കുന്നുണ്ട്.

കർദ്ദിനാളിനെ മൊറാവിയാ ഹൊസാനരി ആദരിച്ചു (യു. എൻ. ഐ.) വത്തിക്കാൻ സിറ്റി, മാ. 30 ജോസഫ് കർദ്ദിനാളിനെ മൊറാവിയ ഹൊസാനരി ആദരിക്കുന്ന ചടങ്ങുകൾ വത്തിക്കാനിൽ വെച്ചായിരിക്കും. ഇതിൽ 27 കാർദ്ദിനാൾമാരും 59 ബിഷപ്പുമാരും 72 ഉദ്യോഗസ്ഥന്മാരും പങ്കെടുക്കും.

വിയറാംകോങ് കേന്ദ്രം ആക്രമിച്ചു (റോയിട്ടർ) സൈഗോൺ മാ. 31. അമേരിക്കയുടെയും ദക്ഷിണ വിയറ്റ്നാമിന്റേയും വിമാനങ്ങൾ 80 തവണ കമ്മ്യൂണിസ്റ്റ് ഗറില്ലാ കേന്ദ്രങ്ങളിലേക്കു പറന്നു. അനേകം ഗറില്ലാ താവളങ്ങൾ ബോംബിട്ടു നശിപ്പിച്ചു. ക്വിൻഹോണിൽ സമുദ്രത്തിൽ വെച്ച് വിയറാംകോങ് പടകു പിടിച്ചു.

സൈഗോണിൽ 350 നാഴിക ഉത്തര വിയറ്റ്നാമിലെ ഗറില്ലാ കേന്ദ്രങ്ങളിൽ 4 ടൺ ബോംബുകൾ ഇട്ടതായി റേഡിയോ പറയുന്നു. 'നാട്ടു' സന്ദേശങ്ങൾ കേൾക്കാൻ ഗറില്ലാ കേന്ദ്രങ്ങൾ ഉണർന്നിട്ടുണ്ടെന്നും, എന്നാൽ ചില സ്ഥലങ്ങൾ മാറ്റിയിട്ടില്ല. ഇവയെ നോക്കി നടക്കും പൈലറ്റുമാർ.

സെനറ്റിന്റെ ബാങ്ക് ഉൾഘാടനം ചെയ്യപ്പെട്ടു (സ്വ. ല.) തൃശൂർ മാ. 31 തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെനറ്റിന്റെ ബാങ്കിന്റെ ഹെഡ് ഓഫീസ് തൃശൂർ റൗണ്ടിൽ ഇന്ന് ഉച്ചക്ക് മന്ത്രി ഉദ്ഘാടനം ചെയ്യപ്പെട്ടു. ബാങ്കിനും 65 ഓളം ശാഖകളുണ്ട്.

മുടാദിയമ്മന മരണം (പി. ടി. ഐ.) മദ്രാസ് മാ. 31 18 വയസ്സിൽ വെള്ളിത്തിരയിൽ മാത്രം മുഴുങ്ങിയ വിഖ്യാതയായ പാട്ടുകാരി ത്യാഗരാജന്റെ മകൾ സരോജിനിയമ്മ (മുടാദിയമ്മ എന്ന് ബഹുമാനപൂർവ്വം വിളിക്കപ്പെടുന്ന ഗൗരിയമ്മ) മദ്രാസ്സ് നഗരസഭയിൽ വെച്ച് അന്തരിച്ചു.

വെടിനിർത്തൽ നടപ്പിൽ വരണമെന്ന് സ്വരൺസിങ്ങ് (പി. ടി. ഐ.) ന്യൂഡൽഹി, മാ. 31 ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തിക്കമ്മീഷൻ ഇന്നലെ ഒത്തുകൂടിയ യോഗത്തിൽ നടത്തിയ ചർച്ചകളുടെ ഒരു റിപ്പോർട്ട് തയ്യാറാക്കി ഗവണ്മെന്റിനെ ധരിപ്പിച്ചിട്ടില്ലെന്നും വെടിനിർത്തൽ അതിർത്തിയിൽ ഉടനടി നിലവിൽ വരുത്താനാവശ്യമായ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സർദാർ സ്വരൺസിങ്ങ് രാജ്യസഭയിൽ പറഞ്ഞു.

ലക്ഷ്മി ഓയിൽ മിൽ പൂക്കുന്നം തൃശ്ശൂർ

എന്റെ വക പൂക്കുന്നത്തുള്ള മില്ലിൽ ആട്ടിക്കിട്ടുന്ന ഈ ണം (1-4-'65) മുതൽ നല്ലെണ്ണയും, പിണ്ണാക്കും മൊത്തമായും, ചില്ലറയായും മിതമായ വിലയ്ക്ക് വിൽപ്പനാ വിവരം പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.

ഉടമസ്ഥ റ്റി. കെ. ജിനചന്ദ്രനും, കപ്പികുളിയനും സൺസ് ചെട്ടി തള്ളിയ വില്ലയ്യത്തുകാരുമാണ്.

എന്ന്, ലക്ഷ്മി ഓയിൽ മിൽ, പൂക്കുന്നം, തൃശ്ശൂർ-2

തൃശൂർ ഫുട്ബോൾ ടൂർണ്ണമെന്റ് 8-ാം വാർഷികം ഇന്ന് 1-4-65 വൈകു 5-15-ന് പാലസ് സ്റ്റേഡിയത്തിൽ വെച്ച് വാശിയേറിയ പോരാട്ടം സമയീഫൈനലിൽ പറപ്പൂർ പോലീസ് V/S എ. ജെ. സി. സീനിയർ പെരുമ്പടപ്പ്

നിരക്കുകൾ ഗ്യാലറി 0.60 പ. ചാമ്പ്യൻഷിപ്പ് ക്ലാസ് 1.00 0.40 പ. കിക്കോഫ്

ഏപ്രിൽ 10-ാം-നു മുതൽ കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും ഇണപ്രാവുകൾ ശ്രീ. മുട്ടത്തുവർക്കിയുടെ വിശ്വതമായ നോവൽ വെള്ളിത്തിരയിൽ

Extracted text
Malayalam newspaper — Gemini 3 Pro output
Source image

Akshar

Sarvam

output

1. Header
ഗവണ്ണർ ഗിരിയുടെ വിടവാങ്ങൽ പ്രക്ഷോഭം ഇന്നു് (പി ടി ഐ) തിരു. മാ. 31 ഗവണ്ണർ മി. വി. വി. ഗിരി നാളെ വൈകുന്നേരം 8_45നും തിരുവനന്തപുരം-കോഴിക്കോടു നിലയത്തിൽ നിന്നും കേരളത്തിലെ ജനങ്ങൾക്കായി ഒരു വിടവാങ്ങൽ സന്ദേശം പ്രക്ഷോഭം ചെയ്യുന്നതായിരിക്കും. Reg: No K. 81 'തൊഴിലാളി' വരിസംഖ്യ നിരക്കു പോസ്റ്റ്ഫീ വാരാന്ത്യപ്പതിപ്പ് പോസ്റ്റ്ഫീ ഒരു കല്ലത്തേയ്ക്കും 27_00 6 മാസത്തേയ്ക്കും 13_50 1 മാസത്തേയ്ക്കും 2_25 ഏജൻറുമാർവഴി ഒരു മാസത്തേയ്ക്കും വാരാന്ത്യപ്പതിപ്പ് അടക്കം 2_10 ഒറപ്രതി 0_07 ഓറപ്രതി 0_07 വാരാന്ത്യപ്പതിപ്പ് അടക്കം 2_10 മാനേജർ. 0_10 പേജ് 4 Founder: Father Vadakkan Honourary Chief Editor T. O. Mathew M. A. Managing Editor B. Wellington B. A. പുസ്തകം 12 | ലക്കം 88 | ഏപ്രിൽ 1 വ്യാഴം | തൃശൂർ | വില 7 പൈസ | പേജ് 4
2. Headline
പ്രതികാരത്തിന്നു് അമേ രിക്ക പുകയുന്നു
3. Headline
അബ്ദുള്ള ചൈന കാണില്ല പ്രധാന മന്ത്രി ശാസ്ത്രിയുടെ സുദൃഢ പ്രഖ്യാപനം
4. Paragraph
ഷെയ്ക്ക് ചൈന സന്ദർശിച്ചാൽ ശക്തമായ നടപടി എടുക്കുമെന്ന് സ്വരൺസിങ്ങും
5. Paragraph
(പി. ടി. ഐ)
6. Paragraph
ചൈനയിലേക്കു് പോകുവാൻ ഷെയ്ക്ക് ഗവമ്മെണ്ടു് ഒരിക്കലും അനുവദിക്കുകയില്ലെന്നു ഇന്ന് ലോകസഭയിൽ പ്രഖ്യാപിച്ചു.
7. Paragraph
ഗവണ്മെൻ്റിൻ്റെ ഈ നിലപാട് ഷെ യ്ക്ക് അബ്ദുള്ളക്ക് വ്യക്തമാക്കി കൊ ടുക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
8. Paragraph
ഈ പ്രശ്നത്തെ സംബന്ധിച്ച് വിദേ ശകാര്യമന്ത്രി സ്വരൺസിങ്ങും നേര ത്തെ നല്ലിയ മറുപടി അതൃപ്തികരമാ ണെന്നും ഏതാനും പ്രതിപക്ഷ അംഗ ങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാ ണു് പ്രധാനമന്ത്രി ഈ ഉറപ്പ് കൊടു ത്തത്.
9. Unknown
അൽബേനിയായിൽ
10. Paragraph
ചൈനയിലേക്ക് പോകുന്നതും ഷെ യ്ക്ക് അബ്ദുള്ളക്ക് അഭിലഷണീയമാ ണെന്നു തങ്ങൾക്കു തോന്നുന്നില്ലെന്നും, ഗവമ്മെണ്ടിന്നും ഇ ക്കാ ര്യ ത്തി ലു ള്ള ശക്തിയായ അഭിപ്രായങ്ങൾ ഷെയ്ക്ക് അബ്ദുള്ളയെ അറിയിക്കുമെന്നുമാണു സർദാർ സ്വരൺസിങ്ങും നേരത്തെ പറഞ്ഞതു്.
11. Unknown
പാസ്പോർട്ട് എന്തിന് കൊടുത്തു?
12. Paragraph
വിദേശപര്യടനത്തിന്നായി ഷെയി ക്ക് അബ്ദുള്ളക്ക് 35000 ഉറുപ്പികയുടെ വിദേശനാണ്യം കൊടുത്തതു് എന്തിനാ ണെന്നും അംഗങ്ങൾ ചോദിച്ചു. ഒരു കാഷ്ടീരി മുസ്ളീമാണ് താനെന്നും അബ്ദുള്ള പറഞ്ഞ സ്ഥിതിക്ക് എത്തി നാണു് ഒരു പാസ്സ്പോർട്ട് കൊടുത്ത തെന്നും അവർ ചോദിച്ചു.
13. Paragraph
ഈ കാര്യത്തെസംബന്ധിച്ചു രാജ്യ സഭയിലും ലോകസഭയിലും ഗവണ്മെണ്ടു വക്താക്കൾ നൽകിയ പ്രസ്താവനകൾ വിഭിന്നമാണെന്നുള്ള ഹെംബറുവയുടെ പോയിൻറ് ഓഫ് ഓർഡർ സ്പീക്കർ തള്ളിക്കളഞ്ഞു.
14. Paragraph
പാക്ക് ഗവമ്മേണ്ടുമുഖേന നല്ലിയ ചൈനീസ് ഗവമ്മെണ്ടിന്റെ ക്ഷണം ഷെയ്ക്ക് അബ്ദുള്ള സ്വകരിച്ചതാ യി ഗവമ്മെണ്ടിന്നും അറിവില്ലെന്നും വിദേശകാര്യമന്ത്രി സ്വരൺസിങ്ങ പറഞ്ഞു. ചൈനയിലേക്ക് പോകുന്ന തിന്നുള്ള ഒരു പാസ്പോർട്ട് ഷെയി ക്ക് അബ്ദുള്ളക്ക് നല്കിയിട്ടില്ല.
15. Paragraph
ചൈനയിലേക്കു് പോകുവാൻ അനു വദിക്കുകയില്ലെന്നുള്ള പ്രധാനമന്ത്രിയു
16. Paragraph
ന്യൂഡൽഹി, മാച്ച് 31 അബ്ദുള്ളയെ ഇന്ത്യാ പ്രധാനമന്ത്രി ശാസ്ത്രി
17. Paragraph
ടെ പ്രഖ്യാപനം ഉള്ളപ്പോൾതന്നെ അബ്ദുള്ള ചൈന സന്ദർശിക്കുകയാ ണെങ്കിൽ ഗവണ്മെണ്ടു് എന്തു നടപടി യാണു് എടുക്കുകയെന്നും അംഗങ്ങൾ ആരാഞ്ഞ.
18. Unknown
ക്ഷണം സ്വീകരിച്ചാൽ
19. Paragraph
ചൈനയുടെ ക്ഷണം സ്വീകരിക്കുക യാണെങ്കിൽ അബ്ദുള്ളയെ രാജ്യരക്ഷാ നിയമമനുസരിച്ചു അറസ്റ്റ് ചെയ്യുമെ ന്നും, വീണ്ടും തടങ്ങലിൽ വെക്കുമെന്നും ഗവണ്മെണ്ടു് അബ്ദുള്ളയോടു് പറഞ്ഞി ട്ടുണ്ടായെന്നും എസ്. എം. ബാനർജി ചോദിച്ചു.
20. Paragraph
ചൈന സന്ദർശിക്കുകയാണെങ്കിൽ അ ബ്ദുള്ളയുടെ ഇന്ത്യയിലേക്കുള്ള തിരി ച്ച വരവ് നിരോധിക്കുമെന്നേ ഹേം ബരവ ചോദിച്ചു.
21. Paragraph
ഇതിന്നും ഉത്തരമായി സ്വരൺസി ങ്ങ് പ്രധാനമന്ത്രിയുടെ സുദൃഢപ്രഖ്യാ പനത്തിലേക്ക് അംഗങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചു. അബ്ദുള്ള ചൈന സന്ദശി ക്കുകയാം.ണങ്കിൽ സ്ഥിതിഗതികൾക്ക നുസരിച്ചു് എന്തു് നടപടിയാണു എ ടു ക്കേണ്ടതെന്നു് അ പ്പോൾ തീരുമാനിക്കും. ഹേംബറവ
22. Paragraph
നിർദ്ദേശിക്കുന്ന നടപടി വളരെ മയമു ള്ളതാണു്. അതിൽ കൂടുതലായി നടപ ടികൾ എടുക്കേണ്ടിവരുമെന്നും സ്വര ൺസിങ്ങ് പറഞ്ഞു.
23. Paragraph
നടപടി എടുക്കണമെന്നു് തീർച്ച
24. Paragraph
ചില ചുററുപാടുകളിൽ എന്തു നടപ ടിയാണു് എടുക്കുകയെന്നു മുൻകൂട്ടി പ റയുവാൻ സാദ്ധ്യമല്ല. എന്തു നടപടി യാണു് എടുക്കേണ്ടതെന്നും അവസരം വരുമ്പോൾ തീരുമാനിക്കമെന്നും വിദേ ശകാര്യമന്ത്രി വ്യക്തമാക്കി.
25. Paragraph
പാക്ക് ഗവണ്മെണ്ടു് മുഖേന ഷെയ് ക്കും അബ്ദുള്ളയെ ചൈന ക്ഷണിച്ചതു തികച്ചും അസാധാരണമാണു്. ചൈന യും, പാക്കിസ്ഥാനും ഇപ്പോൾ ഒത്തുചേ ന്നും പ്രവർത്തിക്കുകയാണു്. ചൈനീസ് ക്ഷണം ഷെയിക്ക് അബ്ദുള്ളക്ക് നൽ കിയ പാക്കിസ്ഥാൻ്റെ നടപടിയിൽ പ്രതിഷേധിച്ചതുകൊണ്ടു് പറയത്തക്ക പ്രയോജനമുണ്ടെന്നു തോന്നുന്നില്ലെന്നും സ്വരൺസീങ്ങ് പ്രസ്താവിച്ചു.
26. Headline
അയ്യൂബ് ഖാൻ എന്ന ചെറ
27. Headline
ചൌഎൻലായി തുര പ്പൻപണി നടത്തുന്ന
28. Paragraph
ചൈനീസ് പ്രധാനമന്ത്രി ചെൻലിയായിയും അർജീരിയൻ പ്രധാനമന്ത്രി ബെൻബെല്ലയും ഒരു ഔ പചാരിക ചർച്ച പരമ്പര ഇവിടെ ആരംഭിച്ചിരിക്കു ന്നു.
29. Unknown
ചീനക്കവേണ്ടി പാക്ക് പ്രമാണിയുടെ വക്കാലത്ത് [പി. ടി. ഐ] കറാച്ചി, മാച്ച് 31
30. Paragraph
ആഫ്രോഏഷ്യൻ പ്രശ്നങ്ങൾ മൊത്ത ത്തിലും ദക്ഷിണ പൂർവേഷ്യൻ പ്രശ്നം പ്രത്യേകിച്ചും അവരുടെ ചർച്ചയ്ക്കു വി ധേയമാകുമെന്നറിയുന്നു.
31. Headline
അരജിയേഴ്സിൽ തിരക്കിട്ട ചർച്ച
32. Paragraph
റൈനക്ക് കൂടുതൽ പ്രദേശങ്ങളൊ ജനങ്ങളൊ ആവശ്യമില്ല. ഇവ രണ്ടും ചൈനയ്ക്കും വേണ്ടത്രയുണ്ടു്. ചൈനത ന്നെ ഒരു വലിയ രാഷ്ട്രമാണു്. വമ്പിച്ച
33. Paragraph
'ചൈനീസ് ഭീഷണിയുടെ വ്യാജേന, വിദേശങ്ങളിൽനിന്നും ഇന്ത്യ സൈ നികസഹായം തേടു"ന്നതിനെ പ്രസിഡണ്ടും അയൂബ്ഖാൻ വീണ്ടും കുററപ്പെടുത്തിയിരിക്കുന്നു
34. Paragraph
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദ ർശനം ഇന്നലെ ഇവിടെയെത്തിയ ചൌവിനെ ബെൻബെല്ലയും ഭരണക ക്ഷിതാക്കളും ചേർന്നു സ്വീകരിച്ചു.
35. Paragraph
വഴിയിൽ ഒരു സ്വീകരണത്തിൽ പങ്കെടുക്കകൊണ്ടും സംസാരിക്കുക യായിരുന്നു അദ്ദേഹം.
36. Paragraph
'അമേരിക്കൻ സാമ്രാജ്യത്വത്തിനും അതിൻറെ അക്രമണോപകരമായ ഇ സ്രായേലിനും' എതിരായി അറബിജന ത നടത്തുന്ന പോരാട്ടത്തിനും ചൌ പി ന്തുണ വാഗ്ദാനം ചെയ്തു. ഇതിനു പു റമെ പാലസ്തീനിലെ അറബികൾക്കും യെമൻ, ഓമാൻ, കോങ്കോ എന്നിവിടട ങ്ങളിലെ ജനങ്ങൾക്കും ചൌ പിന്തുണ പ്രഖ്യാപിച്ചു.
37. Paragraph
ദക്ഷിണ വിയറ്റ്നാമിലെ അമേരി ക്കൻ നിലപാട് സ്വീകാര്യമല്ലെന്നും ചൌ പറഞ്ഞു. അതു് ജനീവാ കരാ രിനു വിരുദ്ധമാണു്. 'ടിറേറായിസ്റ്റ് യുഗോസ്ളാവ്ക്ലിക്കും' അല്ലാതെ മററാ രും ഇക്കാര്യത്തിൽ സമാധാനപരമായ കൂടിയാലോചന വേണമെന്നു പറയുക യില്ല. വിയാറ്നാം ജനത ആയുധം വെച്ചു കീഴടങ്ങണമെന്നാണു അതി ൻറ യഥാർത്ഥ അർത്ഥം.
38. Paragraph
ചൌ പ്രസംഗിക്കുന്നതിനു മുമ്പ് അ ൽബേനിയൻ പ്രധാനമന്ത്രി മെഹമെ ത് ചേഹൌ 'ക്രൂഷേവിൻറെ പിൻഗാ മികളെ' ശക്തിയായി വിമശിച്ചുകൊ ണ്ടു് പ്രസംഗിക്കുകയുണ്ടായി.
39. Paragraph
ജോൺസൺ ചെയ്യുന്നുണ്ടു്. ജോൺ സൺ ഭരണകൂടം യുദ്ധക്കൊതി പൂണ്ടതാണെന്നും അതിൻ്റെ നടപടി കൾ സ്ഥിരീകരിച്ചിരിക്കുന്നു.
40. Ad
ലക്ഷ്മി ഓയിൽമിൽ പൂങ്കുന്നം :: തൃശൂർ എന്റെ വക പൂങ്ങുന്നത്തുള്ള ഓയിൽമില്ലിൽനിന്നും ഇന്നു (1-4-'65) മുതൽ നല്ലെണ്ണയും, പിണ്ണാക്കും മൊത്ത മായും, ചില്ലറയായും മിതമായ വിലയ്ക്ക് വില്ക്കുന്നവിവരം പൊതുജനങ്ങളെ അറിയിക്കുന്നതോടൊപ്പം, നിങ്ങളുടെ വില യേറിയ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടാതെ ¼, ⅓ ടിന്നുകളിലായും, കുപ്പികളിലായും സീൽ ചെയ്ത് നല്ലെണ്ണ വില്പനയ്ക്കുണ്ടാകുന്നതാണു്. എന്നു', ലക്ഷ്മി ഓയിൽ മിൽ, പൂങ്കുന്നം, തൃശൂർ_2 പ്രൊപ്രൈററർ: എം. സുന്ദരംചെട്ടിയാർ
41. Ad
തൃശൂർ ഫുട്ബോൾ ടൂർണ്ണമെൻറ് 9-ാം വാഷികം ഇന്നും 1_4_65 വ്യാഴാഴ്ച 5_15നും പാലസ്സ്റ്റേഡിയത്തിൽവെച്ച് വാശിയോടെ പെരുതി സമനിലയിൽ പരിഞ്ഞ ആ കളി വീണ്ടും പഞ്ചാബ് പോലീസ് V/s എ. ഓ. സി. സെന്റർ പഞ്ചാബ് സെക്കണ്ടറബാദ് നിരക്കുകൾ } ഗ്യാലറി 0_60 പ. പടിഞ്ഞാറം തെക്കും കസേര 1_00 } 0_40 പ. കിഴക്ക്
42. Paragraph
അടുത്തുവരുന്ന ആഫ്റോ-ഏഷ്യൻ സമ്മേളനത്തിൽ സോവിയറ്റ് യൂണി യനും മലയേഷ്യയും പങ്കെടുക്കുന്നതി നെ തടയാൻ അൾജീരിയയെ നിബ്ബ ന്ധിക്കുകയെന്നതാണു് ചൌവിൻറ സന്ദശനലക്ഷ്യങ്ങളിൽ പ്രധാനമായ തെന്നും നയതന്ത്രവൃത്തങ്ങൾ വിശ്വസി ക്കുന്നതായി പി. ടി. ഐ.യുടെ സ്മാഫം പ്രതിനിധി സി. രാഘവൻ എഴുതുന്നു. അൽബേനിയായിൽ
43. Image
? Await Opening
44. Paragraph
ഹൈദ്രബാദ്, മാ. 31 സ്റ്റേററ് ഹൌസിങ്ങ് ബോർഡി ൽനിന്നും പണിയിച്ച വീടുകൾ ആ വശ്യമായ വിജ്ഞാപനങ്ങൾ കൂടാ തെ ലഭിച്ചവർ അവ ഹൌസിങ്ങ് ബോർഡിന്നുതന്നെ ഒഴിഞ്ഞുകൊടു ക്കേണ്ടതാണെന്നും മുഖ്യമന്ത്രി കെ. ബ്രഹ്മാനന്ദ റെഡ്ഡി ഇന്നലെ നിയ മസഭയിൽവെച്ച് പ്രസ്താവിച്ചിരി ക്കുന്നു. ഇങ്ങിനെ വീടുകൾ ഒഴിയേ ണ്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയു ടെ ഭാര്യ, കേന്ദ്ര ഉരുക്കുമന്ത്രി എൻ. സഞ്ജീവ റെഡ്ഡിയുടെ ഭാര്യ, അദ്ദേ ഹത്തിൻറെ ജാമാതാവ് എന്നിവർ ഉൾപ്പെടുന്നു.
45. Paragraph
സംസ്ഥാനത്തെ പ്രതിപക്ഷ പാർ ട്ടികളുടെ ത്രക്ഷമായ വിമർശനത്തി ന്നും വിധേയമായ ഒരു പ്രശ്നമായി രുന്ന ഇത്.
46. Paragraph
'64_'65ലേക്കുള്ള ഉപധനാഭ്യർത്ഥ നകളെക്കുറിച്ചുള്ള ചർച്ചകൾക്ക മറുപടി പറയുന്നതിനിടയിലാ ണ് മുഖ്യമന്ത്രി ഇപ്രകാരം പ്രസ്താ വിച്ചത്.
47. Paragraph
ജനസംഖ്യയും. ഒരു സാഹചര്യത്തിലും ഇന്ത്യയെ പിടിച്ചടക്കുകയും അങ്ങനെ 40 കോടി ജനങ്ങളെക്കൂടി തീററിപ്പോ റരുന്ന ഉത്തരവാദിത്വം ഏറെറടുക്കുക യും ചെയ്യുന്നതിന്നും ചൈന അഭിലഷി ക്കുന്നില്ല.
48. Paragraph
Global Trades & Industries.
49. Paragraph
ചീനയോട് മമത പുലർത്തുന്ന അൽ ബേനിയായിൽ നിന്നാണു് ചൌ ഇവി ടെയെത്തിയതു്. ജോൺസൺ ഭരണ ത്തിൻറെ പാതകങ്ങൾ അതിൻറെ മുൻ ഗാമികളുടേതിനേക്കാൾ കാടത്തം നി റഞ്ഞതാണെന്നും ചൌഎൻലായി ത ലസ്ഥാനമായ ടിറാനയിൽവച്ച് പാ ഞ്ഞ ഐസനോവരും കെന്നഡിയുംചെ യ്യാൻ ധൈര്യപ്പെടാതിരുന്ന കാര്യങ്ങൾ
50. Paragraph
കാശ്മാർ പ്രശ്നത്തെ പരാമർശിച്ചുകൊ ണ്ടും അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഈ പ്രശ്നം സമാധാനപരമായി പരിഹരി ക്കുന്നതിന്നും പാക്കിസ്ഥാൻ സദാ ശ്രമി ച്ചുപോന്നിട്ടുണ്ടു്. എന്നാൽ, സൌഹാദ്ദ പരമായി ഈ പ്രശ്നം പരിഹരിക്കേണ്ട ന്നതിൻറെ അടിയന്തിരാവസ്ഥയെപ്പറ്റി ഇതുവരെ ഇന്ത്യൻ നേതാക്കൾക്കു ബോ ധ്യം വന്നിട്ടില്ല.
51. Paragraph
എല്ലാ അന്തർദേശീയ പ്രശ്നങ്ങളും ശ ക്തിയും ആക്രമണവുംകൊണ്ടു് പരിഹ രിക്കണമെന്നതാണു് ഇന്ത്യയുടെ അഭി ലാഷം. ഈ നയമാണ് അവർ കഴി ഞ്ഞകാലത്തെല്ലാം അനുവർത്തിച്ചുപോ ന്നിട്ടുള്ളതു്. ഇപ്പോഴും ഇന്ത്യ അതി ന്മേൽതന്നെ തൂങ്ങിപ്പിടിച്ചുകിടക്കുകയാ ണെന്നും അയൂബ്ഖാൻ പറഞ്ഞു.
52. Paragraph
ഇന്ത്യയുടെ ഭാഗത്തുനിന്നുമുള്ള ഈ ആക്രമണാസക്തമായ സമീപനം, കഴി ഞ്ഞകാലത്തേക്കാൾ രൂക്ഷമായിരിക്കുക യാണത്രെ. മററു രാഷ്ട്രങ്ങളിൽനിന്നും വമ്പിച്ച തോതിലുള്ള സൈനികസഹാ യം ലഭിക്കുന്നതിനെ തുടന്നാണ് ഈ സമീപനത്തിന്നു് രൂക്ഷത വദ്ധിച്ചതെ ന്നും അദ്ദേഹം പറഞ്ഞു,
53. Unknown
സൂത്രത്തിൽവീട്ടടങ്ങിയ മന്ത്രി പത്നിമാരെ കടിയിറക്കുന്നു
54. Paragraph
പാക്കിസ്ഥാൻ്റെ വിദേശനയം വ്യ ക്തമാണു്. മനസ്സിലാക്കുവാൻ എളുപ്പ വുമാണു്, ഞങ്ങൾ സമാധാനമാണു ആഗ്രഹിക്കുന്നതു്. ആരുമായി സമാ ധാനത്തിൽ കഴിയുന്നതിന്നും ഞങ്ങൾ അഭിലഷിക്കുന്നു. തെറ്റിധരിപ്പിക്ക പ്പെടാവുന്ന യാതൊന്നും പാക്കിസ്ഥാൻ നയത്തിലില്ലെന്നും അയൂബ്ഖാൻ അവ കാശപ്പെട്ടു
55. Unknown
കർട്ടനാൾ മൊറീലിയോ ഫൊസാറി അന്തരിച്ചു.
56. Paragraph
(പി. ടി. ഐ.) ഡാക്ക, മാ. 31 കിഴക്കൻപാകിസ്ഥാൻറയും പശ്ചി മബംഗാളിൻറെയും അതിർത്തിയിലുള്ള രങ്കപ്പൂർ-കൂച്ചുബിഹാർ പ്രദേശത്തും ഇ ന്നു വൈകിട്ട് അഞ്ചുമണിക്കും വെടി നിർത്തൽ പ്രാബല്യത്തിൽ വന്നിരി ക്കുന്നു.
57. Unknown
വെടിനിർത്തൽ നടപ്പിൽവന്നു
58. Paragraph
(എ. എഫ്. പി.) വത്തിക്കാൻ സ്പെറി
59. Paragraph
പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്ക മ്മീഷണർ ജി. പാത്ഥസാരഥിയും കി. പാകിസ്ഥാൻ ചീഫ്സെക്രട്ടറി അലി അഷ്ഗാരം ഇന്നലെ ഇവിടെവച്ചു നട ത്തിയ ചച്ചയിൽ വച്ചാണു് ഇതുസംബ ന്ധിച്ച തീരുമാനമുണ്ടായത്. ന്യൂഡൽ ഹിയിലെ പാക് ഹൈക്കമ്മീഷണർ അർഷദ് ഹുസൈനും യോഗത്തിൽ സംബന്ധിച്ചിരുന്നു.
60. Headline
കോൺഗ്രസ്സിനും കേവല ഭൂരിപക്ഷമില്ല
61. Paragraph
വത്തിക്കാൻ സിററി, മാ. 30 ടൂറിനിലെ ആർച്ച് ബിഷപ്പ് കർദ്ദീ നാൾ മൊറീലിയോ ഫൊസാററി ടൂറി നിൽവെച്ചും അന്തരിച്ചിരിക്കുന്നു. അദ്ദേ ഹത്തിന്നു 89 വയസ്സ് പ്രായമുണ്ട്. കർദ്ദിനാൾ ഫൊസാറ്ററിയുടെ മര ണത്തോടെ കർദ്ദിനാൾ തിരുസംഘ ത്തിൻറെ അംഗസംഖ്യ നൂറായി കുറ ഞ്ഞിരിക്കുന്നു. ഇതിൽ 27 ഇറ്റലിക്കാ രും 72 ഇതരരാജ്യക്കാരുമാണു്.
62. Unknown
കൽക്കത്ത കോർപ്പറേഷൻ തെരഞ്ഞെടുപ്പു ഫലം
63. Paragraph
(പി ടി ഐ) കൽക്കത്ത, മാർച്ച് 31
64. Paragraph
കൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെര
65. Paragraph
തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിനു് ഇത്ത വണ കേവല ഭൂരിപക്ഷം കിട്ടിയതും.
66. Paragraph
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നുരാ വിലെ പ്രഖ്യാപിച്ചു. കൗൺസിലിൻറ അംഗസംഖ്യ ആറാണ്. പ്രായപൂർത്തി വോട്ടവകാശത്തിൻറെ അടിസ്ഥാനത്തി ൽ ആദ്യമായി കൗൺസിലേക്കും തെര ഞ്ഞെടുപ്പ് നടന്നതും കഴിഞ്ഞ ഞായറാ ഴ്ചയാണു്. 289 സ്ഥാനാർത്ഥികൾ മൊ ത്തം മത്സരിച്ചിരുന്നു.
67. Paragraph
കക്ഷിനില ഇതാണു്:
68. Paragraph
തോറ്റവരിൽ ഒരാൾ മുൻ ഡെപ്യൂ ട്ടി മേയർ തുളസീചരൻപാൾ ആണു്. കോൺഗ്രസിൻറെ പിന്തുണയോടു കൂടി സ്വതന്ത്രനായിട്ടാണു് അദ്ദേഹം മത്സരി ച്ചതു്. തെരഞ്ഞെടുക്കപ്പെട്ട 6 യു. സി. സി. സ്ഥാനാർത്ഥികളും, പ്രോഗ്രസ്സീവ് സിററിസൺസ് ബ്ലോക്കിന്റെ ഒരു സ്ഥാനാർത്ഥിയും തടങ്ങലിലാണ്.
69. Paragraph
കോൺഗ്രസ്_49, യുനൈറഡ് സിററിസൺസ് കമ്മറ്റി_34, പ്രോഗ്ര സീവ് സിററിസൺസ് ബ്ലോക്ക്_5, ജനസംഘം_1, സ്വതന്ത്രന്മാർ_11
70. Paragraph
കോൺഗ്രസ് എല്ലാ സീററുകളിലും മത്സരിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്പാ ട്ടി (ഇടതും, വലതും) റവലൂഷനറി കമ്മ ണിസ്റ്റ് പാർട്ടി, റവലൂഷനറി സോഷ്യ ലിസ്റ്റ് പാർട്ടി, ഫോർവേഡ് ബ്ലോക്ക് (മാർക്സിസ്റ്റ്), വക്കേഴ്സ് പാർട്ടി എ ന്നീ കക്ഷികൾ ചേർന്നുകൊണ്ടുള്ള യു.
71. Unknown
2nd Death Anniversary
72. Image
ചിത്രം ഒരു പഴയ കറുപ്പും വെളുപ്പും ഫോട്ടോയാണ്. ഇതിൽ ഒരു പുരുഷന്റെ ചിത്രം കാണാം. അദ്ദേഹം ഒരു വെള്ള ഷർട്ട് ധരിച്ചിരിക്കുന്നു. ചിത്രത്തിന് ഒരു തരി രൂപമാണുള്ളത്.
73. Paragraph
Rev. Fr. S. M. THATTIL; M A. BORN 19_3_1898 DIED 1_4_1963 Inserted By MATHAI JOS ANDREWS
74. Paragraph
സി. ഡി. 87 സ്ഥാനാർത്ഥികളെ രംഗ ത്ത് ഇറക്കിയിരുന്നു. അവരിൽ 8 പേർ സ്വതന്ത്രരാണെ.
75. Paragraph
എസ്. എസ്. പിയും, ഫോർവേ ഡ് ബ്ലോക്കും ചേർന്നുകൊണ്ടുള്ള പ്രോ ഗ്രസ്സീവ് സിററിസൺസ് ബ്ലോക്ക് 12 സ്വതന്ത്രന്മാരടക്കം 40 സ്ഥാനാ ത്ഥികളെ നിർത്തുകയുണ്ടായി. സോഷ്യ ലിസ്റ്റ് യൂനിററി സെൻററിന്നും (യു സി. സിയിൽനിന്നും തെറ്റിപ്പിരിഞ്ഞ തു) നാല് സ്ഥാനാർത്ഥികൾ ഉണ്ടായിരു ന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ ഒരു പാർട്ടിയുടേയും പിന്തുണയില്ലാത്ത സ്വ തന്ത്രന്മാരായിരുന്നു.
76. Paragraph
മുൻ കൗൺസിലിലെ കക്ഷിനില ഇ തായിരുന്നു കോൺഗ്രസ്_47, യു. സി സി_24, പി. സി. ബി_4, സ്വതന്ത്ര ന്മാർ_3, രണ്ടു് സീററുകൾ ഒഴി ഞ്ഞകി ടക്കുകയായിരുന്നു.
77. Unknown
മട്ടവിഷമെന്ന മരണം
78. Paragraph
(പി. ടി. ഐ) മദ്രാസ് മാ. 31 18 വയസ്സിന്നും മേലെയുള്ളവക്കും മാത്രമേ മൂട്ടവിഷം വില്ക്കുവാൻ പാടുള്ളുവെന്ന ഗവണ്മെണ്ടിൻറ ചട്ടം അസാധാരണമായ ഒന്നാ ണെന്നും സ്വതന്ത്രമെമ്പർ ഗണേ ശൻ ഇന്നും മദ്രാസ് നിയമസഭ യിൽ പ്രസ്താവിച്ചു.
79. Paragraph
വാസ്തവം പറഞ്ഞാൽ 18 വയ സ്സ് കഴിഞ്ഞവരാണ് ആത്മഹ ത്യയെപ്പറ്റി ചിന്തിക്കുന്നത്.
80. Paragraph
മൂട്ടവിഷം മൂട്ടകൾക്ക് മാരക വും, മനുഷ്യക്ക് നിരുപദ്രവവും ആക്കുന്നതിന്നുള്ള വല്ല മാർഗ്ഗവും കണ്ടുപിടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
81. Unknown
കമ്മ്യൂ. എംബസ്സി കട്ടനാളിനു ഡിന്നർ സല്ക്കാരം നല്ലത്
82. Unknown
വെടിനിർത്തൽ പ്രാബല്യ ത്തിൽ വരുമെന്ന് സ്വരൺസിങ്ങ്
83. Paragraph
റോം_മപ്പാപ്പാ തിരുമേനി ഈ യിടെ നിയമിച്ച 27 കർദ്ദിനാളന്മാ രിൽ ഒരാളായ കരദ്ദിനാൾ സെപ്പര തിരുമേനിയുടെ ബഹുമാനാത്ഥം റോമിലെ യുഗോസ്ളാവ് എംബ സ്സി ഒരു ഡിന്നർ സല്ക്കാരം നടത്തി യിരിക്കുന്നു.
84. Paragraph
ഇന്ത്യയുടേയും പാക്കിസ്ഥാൻറെയും ഹൈക്കമ്മീഷണർമാർ ഇന്നലെ വൈ കുന്നേരം ഡാക്കയിൽ നടത്തിയ ചച്ച കളുടെ ഒരു റിപ്പോർട്ട് ഇതുവരെ ഗവ മ്മെണ്ടിന്നു ലഭിച്ചിട്ടില്ലെങ്കിലും കൂച്ച്- ബീഹാർ അതിർത്തിയിൽ വെടിനിർത്തൽ ഇന്നും ഉച്ചയ്ക്കുശേഷം പ്രാബല്യത്തിൽ വരുമെന്നകാര്യം വ്യക്തമാണെന്നു വിദേ ശകാര്യമന്ത്രി സർദാർ സ്വരൺസിംഗ് ഇന്നും രാജ്യസഭയിൽ പറഞ്ഞു. മി. ഡി. സെൻഗുപ്തയും മററു ആറ
85. Paragraph
സല്ക്കാരത്തിൽ പങ്കെടുത്ത അതി ഥികളിൽ കർദ്ദിനാൾ ടിസ്സരാ ങ്ങ്, അസാധാരണ സഭാകാര്യങ്ങളു ടെ വത്തിക്കാനിലെ അണ്ടർ സെ ക്രട്ടറി മോൺ. കസഭോളി, യുഗോ സ്ളാവിയായിലെ പോസ്റ്റ് ആന്റ് ടെലഗ്രാഫ് വകുപ്പുമന്ത്രി എന്നിവ രുൾപ്പെടുന്നു.
86. Paragraph
മി. ഡി. സെൻഗുപ്തയും മററു ആര പേരും ചേർന്നും സമപ്പിച്ച ഒരു ശ്രദ്ധതി രിക്കൽ പ്രമേയത്തിന്നും മറുപടി പറയു കയായിരുന്നു അദ്ദേഹം.
87. Paragraph
* * * * *
88. Paragraph
~~~~~
89. Paragraph
എമ്പസി ആക്രമണത്തിന് അമേരിക്കൻ തിരിച്ചടി അടുത്തുണ്ടാകും.
90. Paragraph
(റോയിട്ടർ) വാഷിംഗ്ടൺ, മാച്ച് 31
91. Paragraph
(റോയിട്ടർ) വാഷിംഗ്ടൺ, മാച്ച് 31 സൈഗോണിലെ അമേരിക്കൻ എമ്പസിയുടെനേ രെ ഇന്നലെ ഉണ്ടായ ആക്രമണം നിഷ്ഠൂരമാ യ ഒരു നടപടിയാണെന്നും പ്രസിഡണ്ട് ജോ ൺസൺ ഇന്നലെ രാത്രി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
92. Paragraph
ഇത്തരത്തിലുള്ള ആക്രമണങ്ങൾ തെ ക്കൻ വിയറ്റ്നാം ജനതക്കും ഗവണ്മേ ണ്ടിന്നും നൽകുന്ന സഹായത്തെ ശക്തി പ്പെടുത്തണമെന്നുള്ള അമേരിക്കൻ ജന തയുടേയും, ഗവണ്മെണ്ടിൻറെയും ദൃഡ നിശ്ചയത്തെ കൂടുതൽ ഉറപ്പിക്കുകയേയു ള്ളു. ഈ ആക്രമണത്തിന്നും നൽകേണ്ട തിരിച്ചടിയെ സംബന്ധിച്ച് പ്രസിഡ ണ്ടു് ജോൺസനും, അദ്ദേഹത്തിൻറെ ഉ പദേശാക്കളും മൌനം ഭജിക്കുകയാണു ഒരു തിരിച്ചടിയിൽ വടക്കൻ വിയ ററ്നാമിൻറെ ഉള്ളിലേക്ക് കടന്നുകൊ ണ്ടുള്ള ഒരു വ്യോമാക്രമണത്തെ സംബ ന്ധിച്ചു് അനൗദ്യോഗികസംസാരമുണ്ടു്. പക്ഷെ പ്രസിഡണ്ടു് പെട്ടെന്നും ഒരു
93. Paragraph
തീരുമാനത്തിലെത്തുവാൻ ശ്രമിക്കുന്നി ല്ലെന്നുള്ളതിൻ്റെ സൂചനകളാണു് ഉള്ള തു്. തെക്കൻ വിയറ്റ്നാമിലേക്ക് ഈ തൽ അമേരിക്കൻ സേനകളെ അയക്കു മോയെന്നതും വ്യക്തമായിട്ടില്ല.
94. Paragraph
ഒസഗോണിലെ അമേരിക്കൻ അ മ്പാസിഡർ ജനറൽ മാക്സ് വെൽടെയി ലറെ, ഇന്നോ നാളെയൊ താൻ കാണു മെന്നും പ്രസിഡണ്ടു് പത്രക്കാരോട് പ റയുകയുണ്ടായി. വിയറാ നാം സ്ഥിതി ഗതികളെ സംബന്ധിച്ചുള്ള സംഭാഷ ണത്തിനു് ടെയിലർ ഇവിടെ എത്തി യിരിക്കുകയാണ്. വടക്കൻവിയാറ് നാ മിൻറെ നേരെയുള്ളവ്യോമാമാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ടെയിലർ അ നുകൂലമാണെന്നും പറയുന്നു.
95. Unknown
വിയറ്റ്കോങ്ങ് കേന്ദ്രം ആക്രമിച്ചു
96. Paragraph
(റോയിട്ടർ) സൈഗോൺ മാ. 31 അമേരിക്കയുടേയും, തെക്കൻ വിയ റനാമീന്റെയും നൂറോളം വിമാനങ്ങ ൾ ഇവിടെനിന്നു 50 നാഴിക ദൂരെ കാ ട്ടിലുള്ള ഒരു വിയറ്റ്കോങ്ങ്കേന്ദ്രം ഇ ന്നും ആക്രമിച്ചു. ആക്രമണത്തിൻറ ഫലമായി ഈ കേന്ദ്രത്തിൽ തീപ്പിടി ച്ചു. വിപുലമായ നാശനഷ്ടങ്ങൾ ഉ ണ്ടായിട്ടുണ്ടു്.
97. Paragraph
സൈഗോണിന്നും 350 നംഴിക ദൂരെ ഗറില്ലകൾ തിങ്ങികൂടിയിട്ടുള്ള ഒരു സ്ഥ ലത്തേക്ക് സൈന്യങ്ങളെ എത്തിച്ചിരു ന്ന മൂന്ന് അമേരിക്കൻ ഹെലികോപ്‌ട റകളെ കമ്യൂണിസ്റ്റ് വിയാറ്റ്കോങ്ങുക ൾ വെടിവെച്ചു. രണ്ട് അമേരിക്കൻ വൈ മാനികർ കൊല്ലപ്പെട്ടിട്ടുണ്ടു്. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല. ഇരുപ തോളം മററു ഹെലികോപ്‌ടറുകൾക്ക് വെടിയേറ്റിട്ടുണ്ടു്.
98. Unknown
പ്രതികാരത്തിന്നു്
99. Unknown
പ്രകടനം
100. Paragraph
അമേരിക്കൻ എമ്പസിയുടെ നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്നു പ്ര തികാരം ചെയ്യണമെന്നും ആവശ്യപ്പെ ട്ടുകൊണ്ടു് അനേകം വിയററുനാമീസുക ൾ സൈഗോൺ സിററിഹാളിന്നു പുറ
101. Paragraph
എമ്പസി ആക്രമണത്തിൻ്റെ ഫല മായി മരിച്ചവരുടെ സംഖ്യ ഇന്നേക്ക് 21 ആയി ഉയർന്നു. 18 വിയററ് നാമീ സുകളും രണ്ടു് അമേരിക്കക്കാരും തിരി ച്ചറിയപ്പെടാത്ത ഒരു വിദേശിയുമാണു മരിച്ചതു്. മൂന്നു് അമേരിക്കക്കാരുടെ പരിക്കുകൾ ഗുരുതരമാണെന്നു് ഒരു അമേരിക്കൻ വക്താവ് പറഞ്ഞു.
102. Paragraph
സൌത്തിന്ത്യൻ ബാങ്കി ൻ്റെ ഇഷ്യൂവറായ
103. Unknown
ഉൽഘാടനം ചെയ്യപ്പെട്ടു
104. Paragraph
(സ്വ. പ്ര.) തൃശൂർ മാ. 31 തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കു ന്ന സൌത്തിന്ത്യൻ ബാങ്കിന്റെ ഒരു ശാഖ ഈറോഡിലുള്ള നേതാജി റോ ഡിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെട്ടി രിക്കുന്നു.
105. Paragraph
ബാങ്കിൻ്റെ 63-ാമത്തെ ശാഖയാ ണിതു്.
106. Headline
ഏപ്രിൽ 10-ാംനു മുതൽ കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും
107. Paragraph
ഇണപ്രാവുകൾ
108. Image
ഈ ചിത്രം ഒരു പഴയ പത്രത്തിൽ നിന്നോ പുസ്തകത്തിൽ നിന്നോ സ്കാൻ ചെയ്ത ഒരു പേജാണെന്ന് തോന്നുന്നു. ഇതിൽ ഒരു വ്യക്തിയുടെ ചിത്രം കാണാം. ചിത്രത്തിന്റെ ഗുണനിലവാരം കുറവാണ്, ഇത് ഒരു പഴയ ഫോട്ടോയോ അല്ലെങ്കിൽ ഒരു പഴയ പ്രിന്റിന്റെ പുനർനിർമ്മാണമോ ആകാം. ചിത്രത്തിൽ വ്യക്തമായ വാചകങ്ങളോ, ലേബലുകളോ, തിരിച്ചറിയാൻ കഴിയുന്ന മറ്റ് എഴുത്തുകളോ ഒന്നും കാണാനില്ല.
109. Paragraph
ശ്രീ. മട്ടത്തുവക്കിയുടെ വിശ്രതമായ നോവൽ വെളിത്തിരയിൽ
Extracted text
Malayalam newspaper — Akshar output
Source image